ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചു. കൊല്ലം ചാത്തനാംകുളം എംഎ സ്‌എം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.
ഡിസംബർ 11 ന് ഉച്ചയോടു കൂടിയായിരുന്നു സംഭവം. കുട്ടി ശാരീരിക ബുദ്ധിമുട്ട് പ്രകടി പ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ അ ന്വേഷിച്ചപ്പോഴാണ് മർദന വിവരം പുറത്ത് അറിയുന്നത്.
ഡെസ്കിന്റെ മുകളിൽ കൈവച്ചിട്ട് നിരവധി തവണ അടിച്ചെന്ന് മകൻ പറഞ്ഞതായി പി താവ് പറഞ്ഞു. സംഭവം ഒതുക്കി തീർക്കാ നാണ് സ്‌കൂൾ അധികൃതർ ശ്രമിക്കുന്നതെ ന്ന് പിതാവ് പറഞ്ഞു.
പോലീസോ ചൈൽഡ് ലൈനോ വിഷയ ത്തിൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെ ന്നും പിതാവ് ആരോപിച്ചു.
അതേസമയം, സ്‌കൂളിനെതിരെ പ്രതിഷേധ വുമായി വിദ്യാർഥി സംഘടനകൾ രംഗത്തെ ത്തി. അധ്യാപകനെതിരെ നടപടി സ്വീകരി ക്കണമെന്നാണ് സംഘടനകൾ ആവശ്യം. രാതിയുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ